കൊച്ചി.... വെറും അപകട മരണമെന്ന് എഴുതി തളളിയ മിസ് കേരളയടക്കം മരണപ്പെട്ട കേസ് അന്വേക്ഷണം എത്തി നിൽക്കുന്നത് ബോംബേ അധോലോകത്തെ വെല്ലുന്ന കൊച്ചി നഗരത്തിലെ രാത്രി രഹസ്യങ്ങൾ.ഉന്നത ഉദ്യോഗസ്ഥരും, രാഷ്ടീയകാരും, മയക്കുമരുന്നു കച്ചവടക്കാരും, സിനിമാക്കാരും അടങ്ങുന്ന ഭീകര സംഘം. ഇവർക്ക് താവളമൊരുക്കി സ്റ്റാർ ഹോട്ടലുകളും, റിസോർട്ടുകളും, ഫ്ലാറ്റുകളും .ഇവിടെ നടക്കുന്നത് മയക്കുമരുന്ന് കച്ചവടവും, പെൺവാണിഭവും, റിയൽ എസ്റ്റേറ്റും, സിനിമ കച്ചവടവും.
ആദ്യം വലയിൽ വീഴുത്തുന്ന ഇരക്കൾക്ക് ഡി ജെ പാർട്ടിയിൽ അതിഥി സൽക്കാരം, പ്രണയജോഡികൾക്ക് അടുത്ത് ഇടപെഴുക്കുവാൻ അവസരം .പിന്നീട് ഇവയുടെയെല്ലാം രഹസ്യ റെക്കോർഡിംങ്ങ് കാട്ടി ഭീക്ഷണിയാണ് .വലയിൽ വീണ പെൺക്കുട്ടികൾ ഉന്നതർക്ക് വഴങ്ങണം, മയക്കുമരുന്ന് കരിയർ ആവണം തുടങ്ങി അപകട മരണമോ, ആത്മഹത്യയോ, തിരോധാനമോ ആവും അവസാനം

കൊച്ചിയിൽ നടന്ന മോഡലുകളുടെ മരണത്തിൽ പ്രതി സൈജു എം തങ്കച്ചനെതിരെ കസ്റ്റഡിൽ വാങ്ങി ചോദ്യം ചെയ്യുക്കയും ചെയ്തതോടെ നവ മാധ്യമങ്ങൾ ഉയർത്തിയ അരോപണങ്ങൾ അക്ഷരംപ്രതി ശരിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യമായി. റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ ഇതൊക്കെയാണ് ഇയാളുടെ ഫോണിൽ നിന്നു വീണ്ടെടുത്ത ചാറ്റുകളിൽ നിന്നാണ് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചത് . ചാറ്റുകളിലെല്ലാം മയക്കുമരുന്ന് പാർട്ടി സംബന്ധിച്ചുള്ള ചർച്ചകളാണ് . ഫോണിലെ രഹസ്യ ഫോൾഡറിൽ പ്രകൃതിവിരുദ്ധ പീഡനത്തിന്റെ വിഡിയോകളും അന്വേഷണ സംഘം കണ്ടെത്തി . ഒരു സ്ത്രീയുടെ ശരീരത്തിൽ സൈജുവിന്റെ മയക്കുമരുന്നായ എംഡിഎംഎ വിതറി ഒന്നിലധികം പുരുഷന്മാർ ചേർന്ന് ഉപയോഗിക്കുന്ന വിഡിയോ ഫോണിൽനിന്ന് കണ്ടെത്തിയിട്ടുണ്ട് . 2020 സെപ്റ്റംബർ ആറിന് ചിലവന്നൂരിലെ ഫ്ലാറ്റിൽ വച്ചാണ് സംഭവം നടന്നത് . പിറ്റേ ദിവസം ഇതേ ഫ്ലാറ്റിൽ അമൽ പപ്പടവട , നസ്ലിൻ , സലാഹുദീൻ മൊയ്തീൻ , ഷിനു മിന്നു എന്നിവർ പാർട്ടിയിൽ പങ്കെടുത്തുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയു
Former Miss Kerala's death: Is it a lie that important evidence was thrown in the lake? What drama did the fishermen see? Saiju received evidence of several drug parties and unnatural torture information
